91) Sūrat Ash-Shams

Printed format

91) سُورَة الشَّمس

Wa Ash-Shamsi Wa Đuĥāhā َ091-001. സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം. وَالشَّمْسِ وَضُحَاهَا
Wa Al-Qamari 'Idhā Talāhā َ091-002. ചന്ദ്രന്‍ തന്നെയാണ സത്യം; അത്‌ അതിനെ തുടര്‍ന്ന്‌ വരുമ്പോള്‍. وَالْقَمَرِ إِذَا تَلاَهَا
Wa An-Nahāri 'Idhā Jallāhā َ091-003. പകലിനെ തന്നെയാണ സത്യം; അത്‌ അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍ وَالنَّهَارِ إِذَا جَلاَّهَا
Wa Al-Layli 'Idhā Yaghshāhā َ091-004. രാത്രിയെ തന്നെയാണ സത്യം; അത്‌ അതിനെ മൂടുമ്പോള്‍. وَاللَّيْلِ إِذَا يَغْشَاهَا
Wa As-Samā'i Wa Mā Banāhā َ091-005. ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം. وَالسَّمَاءِ وَمَا بَنَاهَا
Wa Al-'Arđi Wa Mā Ţaĥāhā َ091-006. ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. وَالأَرْضِ وَمَا طَحَاهَا
Wa Nafsin Wa Mā Sawwāhā َ091-007. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. وَنَفْس ٍ وَمَا سَوَّاهَا
Fa'alhamahā Fujūrahā Wa Taqwāhā َ091-008. എന്നിട്ട്‌ അതിന്ന്‌ അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
Qad 'Aflaĥa Man Zakkāhā َ091-009. തീര്‍ച്ചയായും അതിനെ ( അസ്തിത്വത്തെ ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. قَدْ أَفْلَحَ مَنْ زَكَّاهَا
Wa Qad Khāba Man Dassāhā َ091-010. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. وَقَدْ خَابَ مَنْ دَسَّاهَا
Kadhdhabat Thamūdu Biţaghwāhā َ091-011. ഥമൂദ്‌ ഗോത്രം അതിന്‍റെ ധിക്കാരം മൂലം ( സത്യത്തെ ) നിഷേധിച്ചു തള്ളുകയുണ്ടായി. كَذَّبَتْ ثَمُودُ بِطَغْوَاهَا
'Idhi Anba`atha 'Ashqāhā َ091-012. അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം . إِذِ انْبَعَثَ أَشْقَاهَا
Faqāla Lahum Rasūlu Al-Lahi Nāqata Al-Lahi Wa Suqyāhā َ091-013. അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട്‌ പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا
Fakadhdhabūhu Fa`aqarūhā Fadamdama `Alayhim Rabbuhum Bidhanbihim Fasawwāhā َ091-014. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ ( ഒട്ടകത്തെ ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ്‌ അവര്‍ക്ക്‌ സമൂല നാശം വരുത്തുകയും ( അവര്‍ക്കെല്ലാം ) അത്‌ സമമാക്കുകയും ചെയ്തു. فَكَذَّبُوه ُُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُمْ بِذَنْبِهِمْ فَسَوَّاهَا
Wa Lā Yakhāfu `Uqbāhā َ091-015. അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല. وَلاَ يَخَافُ عُقْبَاهَا
Next Sūrah