58) Sūrat Al-Mujādilh

Printed format

58) سُورَة المُجَادِله

Qad Sami`a Al-Lahu Qawla Allatī Tujādiluka Fī Zawjihā Wa Tashtakī 'Ilá Al-Lahi Wa Allāhu Yasma`u Taĥāwurakumā 'Inna Al-Laha Samī`un Başīrun َ058-001. ( നബിയേ, ) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട്‌ തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക്‌ സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക്‌ അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ
Al-Ladhīna Yužāhirūna Minkum Min Nisā'ihim Mā Hunna 'Ummahātihim  ۖ  'In 'Ummahātuhum 'Illā Al-Lā'ī Waladnahum  ۚ  Wa 'Innahum Layaqūlūna Munkarāan Mina Al-Qawli Wa Zūrāan  ۚ  Wa 'Inna Al-Laha La`afūwun Ghafūrun َ058-002. നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക്‌ തുല്യമായി പ്രഖ്യാപിക്കുന്നവര്‍ ( അബദ്ധമാകുന്നു ചെയ്യുന്നത്‌. ) അവര്‍ ( ഭാര്യമാര്‍ ) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ്‌ പറയുന്നത്‌. തീര്‍ച്ച&#
Wa Al-Ladhīna Yužāhirūna Min Nisā'ihim Thumma Ya`ūdūna Limā Qālū Fataĥrīru Raqabatin Min Qabli 'An  ۚ  Yatamāssā Dhālikum Tū`ažūna  ۚ  Bihi Wa Allāhu Bimā Ta`malūna Khabīrun َ058-003. തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക്‌ തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട്‌ തങ്ങള്‍ പറഞ്ഞതില്‍ നിന്ന്‌ മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത്‌ നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പő
Faman Lam Yajid Faşiyāmu Shahrayni Mutatābi`ayni Min Qabli 'An Yatamāssā  ۖ  Faman Lam Yastaţi` Fa'iţ`āmu Sittīna Miskīnāan  ۚ  Dhālika Litu'uminū Bil-Lahi Wa Rasūlihi  ۚ  Wa Tilka Ĥudūdu Al-Lahi  ۗ  Wa Lilkāfirīna `Adhābun 'Alīmun َ058-004. ഇനി വല്ലവന്നും ( അടിമയെ ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന്‌ മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും ( അത്‌ ) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക്‌ ആഹാരം നല്‍കേണ്ടതാണ്‌. അത്‌ അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല
'Inna Al-Ladhīna Yuĥāddūna Al-Laha Wa Rasūlahu Kubitū Kamā Kubita Al-Ladhīna Min Qablihim  ۚ  Wa Qad 'Anzalnā 'Āyātin Bayyinātin  ۚ  Wa Lilkāfirīna `Adhābun Muhīnun َ058-005. തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത്‌ പോലെ വഷളാക്കപ്പെടുന്നതാണ്‌. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്‌. സത്യനിഷേധികള്‍ക്ക്‌ അപമാനകരമായ ശിക്ഷയുമുണ്ട്‌. إِنَّ الَّذِينَ يُحَادُّو Yawma Yab`athuhumu Al-Lahu Jamī`āan Fayunabbi'uhum Bimā `Amilū  ۚ  'Aĥşāhu Al-Lahu Wa Nasūhu Wa  ۚ  Allāhu `Alá Kulli Shay'in Shahīdun َ058-006. അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട്‌ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത്‌ തിട്ടപ്പെടുത്തുകയും അവരത്‌ മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത്‌ കാര്യത്തിനും സാക്ഷിയാകുന്നു. يَوْمَ يَبْعَثُهُمُ اللَّهُ جَمِيعا ً فَيُنَبِّئُهُمْ بِمَا عَمِلُ 'Alam Tará 'Anna Al-Laha Ya`lamu Mā Fī As-Samāwāti Wa Mā Fī Al-'Arđi  ۖ  Mā Yakūnu Min NajThalāthatin 'Illā Huwa Rābi`uhum Wa Lā Khamsatin 'Illā Huwa Sādisuhum Wa Lā 'Adná Min Dhālika Wa Lā 'Akthara 'Illā Huwa Ma`ahum 'Ayna Mā Kānū  ۖ  Thumma Yunabbi'uhum Bimā `Amilū Yawma Al-Qiyāmati  ۚ  'Inna Al-Laha Bikulli Shay'in `Alīmun َ058-007. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന്‌ നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ ( അല്ലാഹു ) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുട&#
'Alam Tará 'Ilá Al-Ladhīna Nuhū `Ani An-NajThumma Ya`ūdūna Limā Nuhū `Anhu Wa Yatanājawna Bil-'Ithmi Wa Al-`Udwāni Wa Ma`şiyati Ar-Rasūli Wa 'Idhā Jā'ūka Ĥayyawka Bimā Lam Yuĥayyika Bihi Al-Lahu Wa Yaqūlūna Fī 'Anfusihim Lawlā Yu`adhdhibunā Al-Lahu Bimā Naqūlu  ۚ  Ĥasbuhum Jahannamu Yaşlawnahā  ۖ  Fabi'sa Al-Maşīru َ058-008. രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന്‌ വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട്‌ മടങ്ങുന്നു.പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍ നിന്‍റെ അടുത്ത്‌ വന്നാല്‍ നിന്നœ
Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Tanājaytum Falā Tatanājaw Bil-'Ithmi Wa Al-`Udwāni Wa Ma`şiyati Ar-Rasūli Wa Tanājaw Bil-Birri Wa At-Taqwá  ۖ  Wa Attaqū Al-Laha Al-Ladhī 'Ilayhi Tuĥsharūna َ058-009. സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്‌. പുണ്യത്തിന്‍റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക്‌ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവ&#
'Innamā An-Najwá Mina Ash-Shayţāni Liyaĥzuna Al-Ladhīna 'Āmanū Wa Laysa Biđārrihim Shay'āan 'Illā Bi'idhni Al-Lahi  ۚ  Wa `Alá Al-Lahi Falyatawakkali Al-Mu'uminūna َ058-010. ആ രഹസ്യസംസാരം പിശാചില്‍ നിന്നുള്ളത്‌ മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്‌. എന്നാല്‍ അല്ലാഹുവിന്‍റെ അനുമതികൂടാതെ അതവര്‍ക്ക്‌ യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. إِنَّمَا النَّج Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Qīla Lakum Tafassaĥū Fī Al-Majālisi Fāfsaĥū Yafsaĥi Al-Lahu Lakum  ۖ  Wa 'Idhā Qīla Anshuzū Fānshuzū Yarfa`i Al-Lahu Al-Ladhīna 'Āmanū Minkum Wa Al-Ladhīna 'Ū Al-`Ilma Darajātin Wa  ۚ  Allāhu Bimā Ta`malūna Khabīrun َ058-011. സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൌകര്യപ്പെടുത്തി കൊടുക്കുക എന്ന്‌ നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്‌. നിങ്ങള്‍ എഴുന്നേറ്റ്‌ പോകണമെന്ന്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ്‌ പോകണം. നിങ്ങളില്‍ നിന്
Yā 'Ayyuhā Al-Ladhīna 'Āmanū 'Idhā Nājaytumu Ar-Rasūla Faqaddimū Bayna Yaday Najwākum Şadaqatan  ۚ  Dhālika Khayrun Lakum Wa 'Aţharu  ۚ  Fa'in Lam Tajidū Fa'inna Al-Laha Ghafūrun Raĥīmun َ058-012. സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ ( ദാനം ചെയ്യാന്‍ ) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അ&#
'A'ashfaqtum 'An Tuqaddimū Bayna Yaday Najwākum Şadaqātin  ۚ  Fa'idh Lam Taf`alū Wa Tāba Al-Lahu `Alaykum Fa'aqīmū Aş-Şalāata Wa 'Ā Az-Zakāata Wa 'Aţī`ū Al-Laha Wa Rasūlahu Wa  ۚ  Allāhu Khabīrun Bimā Ta`malūna َ058-013. നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും &#
'Alam Tará 'Ilá Al-Ladhīna Tawallaw Qawmāan Ghađiba Al-Lahu `Alayhim Mā Hum Minkum Wa Lā Minhum Wa Yaĥlifūna `Alá Al-Kadhibi Wa Hum Ya`lamūna َ058-014. അല്ലാഹു കോപിച്ച ഒരു വിഭാഗ ( യഹൂദര്‍ ) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ ( മുനാഫിഖുകളെ ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ ( യഹൂദരില്‍ ) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട്‌ കള്ള സത്യം ചെയ്യുന്നു. أَلَمْ تَرَى إِلَى الَّذِينَ تَوَلَّوْا قَوْماً غَضِبَ اللَّهُ عَلَيْهِمْ مَا هُمْ مِنْكُمْ وَلاَ مِنْهُمْ وَيَحْلِفُونَ عَلَى 'A`adda Al-Lahu Lahum `Adhābāan Shadīdāan  ۖ  'Innahum Sā'a Mā Kānū Ya`malūna َ058-015. അല്ലാഹു അവര്‍ക്ക്‌ കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു. أَعَدَّ اللَّهُ لَهُمْ عَذَابا ً شَدِيدا ً  ۖ  إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ
Attakhadhū 'Aymānahum Junnatan Faşaddū `An Sabīli Al-Lahi Falahum `Adhābun Muhīnun َ058-016. അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തടഞ്ഞു. അതിനാല്‍ അവര്‍ക്ക്‌ അപമാനകരമായ ശിക്ഷയുണ്ട്‌. اتَّخَذُوا أَيْمَانَهُمْ جُنَّة ً فَصَدُّوا عَنْ سَبِيلِ اللَّهِ فَلَهُمْ عَذَاب ٌ مُهِينLan Tughniya `Anhum 'Amwāluhum Wa Lā 'Awlāduhum Mina Al-Lahi Shay'āan  ۚ  'Ūlā'ika 'Aşĥābu An-Nāri  ۖ  Hum Fīhā Khālidūna َ058-017. അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക്‌ ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ مِنَ اللَّهِ شَيْئاً  ۚ  أُوْلَائِكَ أَصْحَابُ النَّارِ  ۖ  هُمْ فِيهَا خَالِدYawma Yab`athuhumu Al-Lahu Jamī`āan Fayaĥlifūna Lahu Kamā Yaĥlifūna Lakum  ۖ  Wa Yaĥsabūna 'Annahum `Alá Shay'in  ۚ  'Alā 'Innahum Humu Al-Kādhibūna َ058-018. അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത്‌ പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ ( ഈ കള്ള സത്യം മൂലം ) എന്തോ ഒന്ന്‌ നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍ يَوْمَ يَبْعَثُهُمُ اللَّهُ جَمِيعاAstaĥwadha `Alayhimu Ash-Shayţānu Fa'ansāhum Dhikra Al-Lahi  ۚ  'Ūlā'ika Ĥizbu Ash-Shayţāni  ۚ  'Alā 'Inna Ĥizba Ash-Shayţāni Humu Al-Khāsirūna َ058-019. പിശാച്‌ അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക്‌ വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍ . اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنسَاهُمْ ذِكْرَ ا'Inna Al-Ladhīna Yuĥāddūna Al-Laha Wa Rasūlahu 'Ūlā'ika Fī Al-'Adhallīna َ058-020. തീര്‍ച്ചയായും അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോ അക്കൂട്ടര്‍ ഏറ്റവും നിന്ദ്യന്‍മാരായവരുടെ കൂട്ടത്തിലാകുന്നു. إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ~ُ أُوْلَائِكَ فِي الأَذَلِّينَ
Kataba Al-Lahu La'aghlibanna 'Anā Wa Rusulī  ۚ  'Inna Al-Laha Qawīyun `Azīzun َ058-021. തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ്‌ വിജയം നേടുക. എന്ന്‌ അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي  ۚ  إِنَّ اللَّهَ قَوِيٌّ عَزِيز ٌ
Lā Tajidu Qawmāan Yu'uminūna Bil-Lahi Wa Al-Yawmi Al-'Ākhiri Yuwāddūna Man Ĥādda Al-Laha Wa Rasūlahu Wa Law Kānū 'Ābā'ahum 'Aw 'Abnā'ahum 'Aw 'Ikhwānahum 'Aw `Ashīratahum  ۚ  'Ūlā'ika Kataba Fī Qulūbihimu Al-'Īmāna Wa 'Ayyadahum Birūĥin Minhu  ۖ  Wa Yudkhiluhum Jannātin Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā  ۚ  Rađiya Al-Lahu `Anhum Wa Rađū `Anhu  ۚ  'Ūlā'ika Ĥizbu Al-Lahi  ۚ  'Alā 'Inna Ĥizba Al-Lahi Humu Al-Mufliĥūna َ058-022. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല
Next Sūrah